നൂറില്‍ അധികം പ്രതിപക്ഷ എംപിമാരെമാരെ ജനാധിപത്യവിരുദ്ധമായി സസ്പെന്‍റ്റ് ചെയ്യുക. ജനാധിപത്യത്തെയും മതേതരത്വത്തെയും തകർത്ത് ഇന്ത്യയെ ഏകാധിപത്യ സ്വഭാവത്തിലേക്ക് കൊണ്ട് പോകുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ഒരു രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമാണെന്ന് സുധീരന്‍ പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുന്നതിൽ മുസ്ലിം ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തീരുമാനം എടുക്കാനുള്ള ആളുകൾ കോൺഗ്രസിലുണ്ട്. ഒരു ദേശീയ പാര്‍ട്ടി ആയതുകൊണ്ടുതന്നെ അതിന്റേതായ പ്രശ്നങ്ങൾ അവർക്ക് ദേശീയ തലത്തിൽ വിലയിരുത്തേണ്ടി വരും. അവർ സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ.
രാമക്ഷേത്ര നിര്മ്മാണം രാഷ്ട്രീയ ആയുധമായി എടുത്ത് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും രഥയാത്രയിലൂടെ ബിജെപി യെ ഇന്ത്യയില്‍ അധികാരത്തിലേറ്റുകയും ചെയ്ത നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാതെ തഴയാന്‍ ശ്രമിക്കുന്നത് വാര്‍ത്തയായതോടെയാണ് ഭാരവാഹികള്‍ രംഗത്ത് വന്നത്
2019 നവംബറിലാണ് അയോദ്ധ്യ ഭൂമി തർക്കത്തിൽ കോടതി വിധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനനുസരിച്ച് ഭൂമി പൂജക്കുള്ള തിയതി എല്ലാവരെയും അറിയിക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.